വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ സുരക്ഷാ സേന വീണ്ടും ആയുധങ്ങള്‍ കണ്ടെടുത്തു. 868 തോക്കുകളും 11,000 ത്തോളം വെടിയുണ്ടകളുമാണ് കണ്ടെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.